Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

400 മീറ്റർ ഓട നിർമിക്കാൻ എത്ര വർഷം വേണം? ഉണ്ടായിരുന്ന റോഡും പോയി

വർക്കല: ഒരു വർഷമായിട്ടും 400 മീറ്റർ ഓട നിർമ്മാണം ഇഴഞ്ഞുതന്നെ. പഴയതെങ്കിലും ഉണ്ടായിരുന്ന റോഡും പോയി. കാനാൽക്കരയിലെ കുടിലുകൾ അപകട ഭീഷണിയിലായി. കരാറുകാരന് തോന്നിയതുപോലെയാണ് പണികൾ നടത്തുന്നത്.

വർക്കല നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ ചിലക്കൂർ-രാമന്തളി- തൊട്ടിപ്പാലം റോഡരികിലെ ഓട നിർമാണമാണ് ഒരു വർഷമായി ഒച്ചിനെയും നാണിപ്പിക്കുംവിധം ഇഴഞ്ഞു നീങ്ങുന്നത്. വെറും 400 മീറ്റർ ദൈർഘ്യത്തിലുള്ള ഓടയുടെ നിർമാണ പ്രവർത്തികൾ ആരംഭിച്ചിട്ട് വർഷം ഒന്നാകുന്നു. നിർമാണ പ്രവൃത്തികളിൽ പുരോഗതിയില്ലാത്തതു മൂലം നിലവിലുള്ള പഴയ റോഡും സഞ്ചാരയോഗ്യമല്ലാതായി.

ഓടയുടെ അറ്റകുറ്റപ്പണി ഫണ്ട് ആണ് നഗരസഭ അനുവദിച്ചത്. പിന്നീടത് പുതിയ ഓട നിർമ്മിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയതോടെ 38 ലക്ഷം രൂപയുടെ പദ്ധതിയായി ഉയർത്തി. കരാറുകാരൻ പണി ഏറ്റെടുക്കുകയും നിർമാണ സാമഗ്രികൾ സ്ഥലത്തെത്തിക്കുകയും ചെയ്തു. ഓട നിർമ്മിക്കാനായി ചാലു കീറിയതും ഒഴിച്ചാൽ മറ്റൊന്നുമുണ്ടായിട്ടില്ല

ചാലു കീറിയപ്പോൾ പുറത്തേക്ക് മാറ്റി ചളിമണ്ണ് ടാർ റോഡിലാക്കാണ് നിക്കിയിട്ടത്.തന്മൂലം റോഡിലൂടെ വാഹന യാത്ര സാധ്യമല്ലാതായി. മഴക്കാലത്ത് ഇതുവഴി കാൽനട യാത്രയും സാധിക്കാതായതോടെ നാട്ടുകാർ ഏറെ ദുരിതത്തിലുമായി.

ഓടയുടെ പണി ആരംഭിച്ചപ്പോൾ തന്നെ പ്രദേശവാസികളുടെ ദൈനംദിന ജീവിതം ദുരിത്തിലായി. ഓട വരുന്നതിനെ അവർ സ്വാഗതം ചെയ്തും പ്രയാസങ്ങൾ സഹിച്ചും അധികൃതരെ പിന്തുണച്ചു. കരാറുകാരനാവട്ടെ തന്നിഷ്ടം പോലെയാണ് പണി നടത്തുവാൻ ശ്രമിക്കുന്നത്.

കൃത്യമായ അളവിൽ സിമന്റും മണലും ഉപയോഗിക്കാൻ കരാറുകാരൻ വിസമ്മതിച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മണലിന് പകരം റോഡിലെ എക്കൽ മണ്ണ് ചേർത്താണ് പണി നടന്ന ഭാഗത്ത കോൺക്രീറ്റ് നടത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടിയിട്ടും ജനപ്രതിനിധിയോ നഗരസഭയോ കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്നും പരാതിയുണ്ട്.

നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടി കുത്തിയൊലിച്ച വെള്ളം നിർമ്മാണത്തിലിരിക്കുന്ന ഓടയിലേക്കും റോഡിലേക്കും ഒഴുകാൻ തുടങ്ങിയിട്ടും മാസങ്ങളായി. ഓടയ്ക്കായി മണ്ണ് നീക്കം ചെയ്ത് ഭാഗത്തെ ഒരു വീട് തന്മൂലം അപകടവസ്ഥയിലുമായി.

കരാറുകാരന്റെ അനാസ്ഥയിൽ വാർഡ് കൗൺസിലറും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമില്ല. അശാസ്ത്രീയവും ഇഴഞ്ഞു നീങ്ങുന്നതുമായ ഓട നിർമ്മാണം തങ്ങളുടെ വീട് ഇടിയുന്നതിന് കാരണമായേക്കുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികളിൽ പലരും.

നാട്ടുകാരുടെ പരാതികളും പ്രതിഷേധങ്ങളും ഏറിയപ്പോൾ നഗരസഭ സെക്രട്ടറി ഒരു തവണ ഇവിടെ വന്ന് പോയതൊഴിച്ചാൽ മറ്റൊരു നടപടിയും ഉണ്ടായില്ല. ജനപ്രതിനിധികളോ നഗരസഭയോ നടപടികളൊന്നും സ്വീകരിച്ചിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...