Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അരിക്കൊമ്പനെ മാറ്റാൻ തീരുമാനം; എവിടേക്ക് മാറ്റുമെന്ന് പരസ്യമാക്കില്ല, പേര് പറയരുതെന്ന് ഹൈക്കോടതി നിർദേശപ്രകാരം

ജനജീവിതത്തിന് ഭീഷണി ഉയർത്തിയ അരിക്കൊമ്പനെ മാറ്റാൻ തീരുമാനം. എന്നാൽ എവിടേക്ക് മാറ്റണം എന്ന കാര്യം വിദഗ്ധസമിതി രഹസ്യമായി സൂക്ഷിക്കുകയാണ് ചെയ്യുക. ഇതിനായി കഴിഞ്ഞ ദിവസം ഓൺലൈനായി യോഗം ചേർന്നിരുന്നു.

യോഗത്തിൽ സ്ഥലം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടതായാണ് വിവരം. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ വന്യജീവി സങ്കേതമായിരുന്നു പരിഗണനയിലുണ്ടായിരുന്നത്.

എന്നാൽ ഇതിലെ ഒരു വന്യജീവി സങ്കേതം സമിതി ശുപാർശ ചെയ്തു എന്നാണ് വിവരം. അരിക്കൊമ്പനെ എങ്ങോട്ടാണ് മാറ്റിയതെന്ന് പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി നിർദ്ദേശമുണ്ട്. അതേസമയം, അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്കായിരിക്കും മാറ്റുക എന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...